ഇതേ വിഭാഗത്തില്‍പ്പെട്ട നായ കഴിഞ്ഞയാഴ്ച്ച ബര്‍മിംഗ്ഹാമില്‍ പതിനൊന്നുകാരിയെ ആക്രമിച്ചിരുന്നു. പെണ്‍കുട്ടിക്കും രക്ഷിക്കാനെത്തിയ രണ്ട് യുവാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
പ്രധാനമന്ത്രി ഋഷി സുനക് തന്റെ ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ശിശുക്ഷേമ സംരക്ഷണ ഏജന്‍സിക്ക് ബജറ്റ് വഴി ആനുകൂല്യം
ഈ നിയമം ലംഘിച്ചാണ് ഋഷി സുനകും കുടുംബവും നായയോടൊപ്പം പാര്‍ക്കില്‍ നടക്കാന്‍ എത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ തയ്യാറായിട്ടില്ല.
സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുന്നതിനായി വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഋഷി സുനക് സീറ്റ് ബെല്‍റ്റ് അഴിച്ചത്. തന്‍റെ സീറ്റ് ബെല്‍റ്റ് കുറച്ച് സമയത്തേക്ക് മാത്രമാണ് മാറ്റിയതെന്നും തനിക്ക് തെറ്റുപറ്റിഎന്നും പിഴയടക്കുമെന്നും ഋഷി സുനക് പറഞ്ഞു.
സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുന്നതിനായി വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഋഷി സുനക് സീറ്റ് ബെല്‍റ്റ് അഴിച്ചത്. തന്‍റെ സീറ്റ് ബെല്‍റ്റ് കുറച്ച് സമയത്തേക്ക് മാത്രമാണ് മാറ്റിയതെന്നും
അലിറെസ അക്ബരിയുടെ വധശിക്ഷ പ്രാകൃതവും നിന്ദ്യവുമാണെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. 'ഇറാനിലെ അടിച്ചമര്‍ത്തലുകളുടെയും വധശിക്ഷയുടെയും ഇരകളുടെ നീണ്ട പട്ടികയിലേക്ക് ഒരു പേരുകൂടി.
ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് ഋഷി സുനക്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനുവേണ്ടി സാമ്പത്തിക വിദഗ്ദന്‍ കൂടിയായ ഋഷി സുനക് എന്ത് പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ മുൻധനമന്ത്രിയായ സുനകിനെതിരെ 57% വോട്ടാണ് ലിസ് ട്രസിന് നേടാനായത്. മുൻഗാമികളെ അപേക്ഷിച്ചു കുറഞ്ഞ ഭൂരിപക്ഷമാണെങ്കിലും 357 എംപിമാരുടെ ഭൂരിപക്ഷമുള്ളതിനാല്‍ ഭരണചക്രം സുഗമമായി തിരിക്കാനാകും
ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂര്‍ത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് റിഷിയുടെ ഭാര്യ. രാജിവെച്ച മന്ത്രി സാജിദ് ജാവിദിന്റെ ചീഫ് സെക്രട്ടറിയായിരുന്നു റിഷി.